നോവ്













എൻ പ്രാണൻ ഉറങ്ങിക്കിടക്കുമ്പോൾ

നിൻ സ്നേഹഗീതം എന്നിൽ

ഉണർത്തുപട്ടായി......

നിന്നിലെ മൌന നോട്ടം

എന്നിൽ പ്രണയ വികാരമായി......

നിന്നിലെ നൊമ്പര വീണകൾ

എന്നിൽ അപശ്രുതിയായി മീട്ടി...

നിൻ ഹ്രദയമിടിപ്പുകൾ ഞാൻ

തൊട്ടറിഞ്ഞപ്പോൾ.......

എന്നെ വിട്ടകലുമോ എന്നതായിരുന്നു

ഞാനെൻ ഹ്രദയത്തിൽ ഒളിപ്പിച്ച നോവ്....

എൻ നോവെന്തെന്നറിയാതെ

വെള്ളിമേഘങ്ങൾക്കിടയിൽ

ഒളിച്ചിരുന്നു നീ മന്ദസ്മിതം തൂകുമ്പോൾ

എൻ ചുടുനെടുവീർപ്പുകൾ ഒരു തൂവലായി

ശൂന്യതയിലേക്കു പൊങ്ങിപ്പറന്നീടുന്നൂ..........
Buzz this

സ്നേഹം


എന്നരികിലെത്താൻ കൊതിച്ചിരുന്നു
എൻ നൊമ്പരമറിയാൻ ശ്രമിച്ചിരുന്നു
എൻ അന്തരത്മാവിൻ രോദനം പൊലും
അവളുടേതാണെന്നുര ചെയ്തിരുന്നു
എന്നിട്ടുമവൾ ധനികനുമുന്നിൽ തല കുനിച്ചു
അവൾ ധനാധ്യ്ന്റെ കൈ പിടിച്ചു
നിലവിളക്കിനും നിറപറക്കു ചുറ്റിലും
വലയം വെച്ചു.........ആ വലയമായിരുന്നു എന്നിലെ സ്നേഹത്തിന്റെ മൂല്യമെന്നു
അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു




നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”

Buzz this

സ്ത്രീ

എങ്ങൊട്ടെന്നരിയതെ എവിടെക്കെന്നരിയതെ
ഇറങ്ങി ഞാനെന്റെ ഗൃഹത്തിൽ നിന്ന് എന്നെക്കും
കാഴ്ച്ചയിൽ ഞാനൊരു അമ്മയെല്ലെങ്ങിലും
അടിവയറ്റിൽ ഒരു ജീവൻ തുടിക്കുന്നു
കാന്തനെനിക്കില്ല താലിച്ചരടില്ല എങ്കിലും

എന്നിൽ മാതൃത്വം ഒന്നുണ്ട്
ഈ കൊച്ചു സമ്മാനം എന്നിലെൽ‌പ്പിച്ചതു
അച്ചനാനെങ്കിലും പഴിക്കില്ലൊരിക്കലും
സ്ത്രീയിലെ മൊഹന ശ്ക്തിയെയല്ലാതെ.......







നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”
Buzz this

പുലര്‍കാല നക്ഷത്രം


നീർമാതലതിന്റെയും നെയ് പായസത്തിന്റെയും ഗന്ധം കൊണ്ട് മലയാളി മനസുകളിലെ കുളിരണിയിച്ച മലയാള സാഹിത്യത്തിലെ പെൺ കരുത്ത് മാധവികുട്ടി എന്ന പുലർകാല നക്ഷത്രം കൺ വെട്ടത്ത് നിന്നും അപ്രത്യക്ഷമായി....... മലയളി മനസുകളിൽ ഒത്തിരി സ്നേഹവും ബാക്കിയാക്കി ആ മന്ത്രം ലോകത്തിനു മുന്നിൽ ബാക്കി വെച്ചു കൊണ്ട്‌
കാല യവനികക്കുല്ലിലീക്കു തിരിന്നു നട്ന്നു....... നിഷ്ക്കളങ്കതയുടെയും സ്നേഹത്തിന്റെയും തിളക്കം ആ കണുകകളിൽ നിന്നും നമുക്കു പെട്ടെന്നു തിരിച്ചറിയാൻ സാധിക്കും ... സ്നേഹിക്കുകയെന്നതും സ്നേഹിക്കപ്പെടുകയെന്നതും പാപമല്ല എന്നവർ ഉരുവിട്ടു കൊണ്ടേയിരുന്നു . ആ‍ത്മീയതയിലൂടെ സ്നേഹം എന്തെന്ന അന്യേഷണത്തിലൂടെ ആകണം ഇസ്ലാമിനെ അവർ തൊട്ടറിഞ്ഞത്., അങ്ങനെ 1999 ഡിസംബർ 11നു ഇസ്ല്ലാമിലേക്കു വിശ്വാസത്തെ ആഴത്തിൽ പറിച്ച് നട്ടതും പുലർകാല നക്ഷത്രം എന്ന് അർത്വം വരുന്ന സുരയ്യ എന്ന നാമം സ്വീകരിക്കുകയും ചെയ്തതു. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ സ്നേഹിച്ച പലർക്കും ഈ മാറ്റത്തെ അങ്ങീകരിക്കാനായില്ല. പലരും അവരെ ഒറ്റപ്പെടുത്തി ആ സമയത്തു അവർ ഇങ്ങിനെ പറയുകയുണ്ടയി .മ്ര്ഗങലെ നിങൽക്കു സംസാരിക്കാൻ കഴിയുമെങ്കിൽ പറന്നു തരൂ മനുഷ്യ മനസിൽ നിന്നും ഈ വെറുപ്പെങിനെ മാറ്റിയെടുക്കാൻ സാധിക്കുമെന്നു. മലയാലിസമൂഹത്തിലെ സദാചാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനങ്ഗൽ ഇതിനെ ഭ്രാന്തമായ ജ്വൽ‌പ്പനങ്ഗൽ എന്നു മുദ്ര കുത്തിയെങ്കിലും മാധവിക്കുട്ടിയുടെ കതകലും കവിതകലും യുവ മനസുകലുടെ ഹരമായിരുന്നു എന്നതിൽ തർക്കമില്ല.ജീവിതത്തിന്റെ യതർത്തിയങ്ലെ തിരഷ്ചീലക്കു പിന്നിൽ ഒലിപ്പിച്ചു വെക്കാതെ മനുഷിയ മനസിന്റെ അരങ്ഗുകലിലീക്കു ആനയിക്കുന്നതിൽ വിജയിച്ചതു കൊണ്ടാകാം അഷ്ലീല എഴുത്തുകാരി എന്നു പറന്നു കൊണ്ടു പലരും ഒറ്റപ്പെടുത്താൻ ശ്രമിചതു. വിശ്വ സഹിത്യത്തിൽ മലയാളത്തിന്റ് കയ്യൊപ്പു പതിപ്പിച്ച സ്നേഹ സ്പർഷം കണാൻ മലയാളികൾക്കു കഴിയില്ല എന്നതാകാം ജീവിതത്തിന്റെ അവസാന സമയത്തു മലയാള മണിൽ നിന്നും വിട്ടു നിൽക്കാൻ അവരെ പ്രേരിപ്പിച്ചതു .... അങ്ങനെ ഭാഷകളിൽ ഉളളവരെ കൊണ്ടു തന്റെ ഥകളെയും കവിത്കളേയും അവരുടെ ഹ്രദയങ്ങളിലെക്ക് ആവാഹിച്ചു കൊണ്ടു നക്ഷത്രം എങ്ങോ പൊയി മറഞ്ഞു ........ അവരുടെ സ്രിഷ്ട്ടികളും ഒത്തിരി വെളിച്ചവും സ്നേഹവും സമ്മാനിച്ചു കൊണ്ട് ............. ഒത്തിരി നക്ഷത്രങൽക്കിടയിൽ ഒരു പുലർകാല നക്ഷത്രമായി...........................




നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”
Buzz this